പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് എന്തുകൊണ്ട് ജിഎസ്ടിയില്ല ?; വീണ്ടും ഹൈക്കോടതി.

പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് എന്തുകൊണ്ട് ജിഎസ്ടിയില്ല ?; വീണ്ടും ഹൈക്കോടതി.
കൊച്ചി: പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടു വരാത്തത് എന്തുകൊണ്ടെന്ന് വീണ്ടും ആരാഞ്ഞ് ഹൈക്കോടതി. എന്തെല്ലാം കാരണങ്ങളാലാണ് ഇതെന്നു വ്യക്തമാക്കണമെന്ന് ജിഎസ്ടി കൗണ്‍സിലിനോട് കോടതി ആവശ്യപ്പെട്ടു.
      പത്തു ദിവസത്തിനകം ഇക്കാര്യത്തില്‍ വിശദീകരണ പത്രിക കോടതി മുമ്പാകെ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ജിഎസ്ടി കൗണ്‍സിലിനോടു ചോദ്യം ഉന്നയിച്ചത്. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

Post a Comment

വളരെ പുതിയ വളരെ പഴയ